Thursday, May 24, 2012

കായിക സത്യങ്ങള്‍

കായിക സത്യങ്ങള്‍

കായിക വികസനമെന്ന പ്രഖ്യാപനങ്ങളില്‍ ഒരു ഭരണക്കൂടവും പിന്നോക്കം പോവാറില്ല. ജനാധിപത്യ രാജ്യങ്ങളഇലെ ഭരണാധികാരികലാണ്‌ സംസാരത്തില്‍ മുമ്പന്മാര്‍. സമൂഹത്തെ കെട്ടിപടുക്കുന്നതില്‍ യുവതക്കുള്ള പങ്കും യുവതയെ മുഖ്യധാരയിലേക്ക്‌ കൊണ്ട്‌ വരുന്നതില്‍ ഭരണക്കൂടത്തിന്‍രെ പങ്കുമെല്ലാം വാചകക്കസര്‍ത്തുക്കളിലെ പതിവ്‌ അധ്യായങ്ങളായി മാറുന്നതാണ്‌ കാലസഞ്ചാരത്തില്‍ കാണാനായത്‌. പ്രഖഅയാപനങഅങളഇല്‍ വിശഅവസിക്കാതെ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പരക്‌.യം പ്രകടിപ്പിക്കുന്ന പ്രൊഫഷണല്‍ ശഐലിയാണ്‌ ആധുനിക ഭരണക്കൂടങ്ങള്‍ സഞ്ചരിക്കുന്നത്‌. അവിടെയാണ്‌ മാറ്റവും. ഖത്തര്‍ എന്ന കൊച്ചുരാജദ്യം ലോക കായികഭൂപടഠത്തില്‍ വലിയ സ്ഥആനം നേടിയത്‌ സംഘആടനത്തിന്‍രെ പേരിലാണെങ്കില്‍ അവര്‍ അവിടെ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസത്തിന്‌ നൂറഇല്‍ നൂറ്‌ മാര്‍ക്ക്‌ നല്‍കണം. ഇന്ത്യയുമായി ഒരു താരതമ്യം ഇവിടെ കാര്യങ്ങളെ അറിയാന്‍ എളുപ്പമാണ്‌. 1982 ലെ ഏഷഅയന്‍ ഗെയിംസ്‌ മുതല്‍ ഇന്ത്യ പലവിധ വലിയ കായിക മാമാങ്കങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിച്ചു. ഏറഅറവും അവസാനത്തില്‍ 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വരെ. പക്ഷേ ഈ സംഘാടനത്തിവല്‍ ഇന്ത്യ ഒന്നും നേടിയില്ല. വേണമെങഅകില്‍ നെഹ്‌റു സ്‌റഅറേഡിയവും താല്‍ക്കത്തോര സ്വിമ്മിംഗ്‌ പൂളുമെല്ലാ ംചൂണ്ടിക്കാട്ടാമെങഅകില്‍ അടിസ്ഥആന വികസന കാര്യത്തില്‍ അന്നും ഇന്നും നമ്മളഅ# പിറകില്‍ തന്നെയാണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെ ലോകം സ്‌മരിക്കുന്നത്‌ ഒരിക്കലും ഇന്ത്യന്‍ സംഘാടനത്തിന്‍രെ പേരില്ലല്ല. സംഘാടനത്തിന്‍രെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌ പണ്ട്‌ കൊള്‌ലയടിച്ചതിന്‍രെ പേരിലാണ്‌ എന്നും ഡല്‍ഹി ഗെയിംസ്‌ അറിയപ്പെടുക.
സമംീപകാലത്തായി ഖത്തര്‍ നിരവധി രാജ്യാന്തര മാമാങ്കങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിച്ചു. ഏഷ്യന്‍ ഗെയിംസും ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍,ിപ്പും അറബ്‌ ഗെയിംസുമെല്ലാം അതില്‍ ഉളഅ#പ്പെടുന്നു. ഈ ഗെയിംസുകല്‍ വഴി ഖത്തര്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ മാത്രമല്ല സ്വന്തം കായികവികസന ലക്ഷ്യത്തിലേക്ക്‌ അതിവേഗം അടുക്കുകയ.ും ചെയ്‌തു. ഖത്തറിന്‌ ഫണ്‌ുണ്ട്‌, ഫണ്ട്‌ ഉള്ളത്‌ കൊണ്ട്‌ കൊണ്ട്‌ മാത്രം വിസനമെത്തില്ല. ഡേല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ എത്ര കോടികളആണ്‌ ലെവഴികത്‌കപ്പെട്ടത്‌. തുടക്കത്തില്‍ 600 കോടിയായിരുന്നു ചെലവാക്കിയത്‌. പിന്നീട്‌ ഇതിന്‍രെ എത്രയോ ഇരട്ടികള്‍ ചെലവാക്കി.യ ഫലമോ-വിവാദങ്ങള്‍ മാത്രം.കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‍രെ സ്‌മാരകം എന്താണെന്ന ചോദ്യത്തിന്‌ പലരും ചൂണ്ടിക്കാട്ടുന്നത്‌ തീഹാര്‍ ജയിലാണ്‌. സുരേഷഅ കല്‍മാഡി ഉള്‍പ്പെടെയുള്ളവര്‍ അവിടെയാണുള്ളത്‌.
ചൈനയെന്ന വലിയ രാജ്യം ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ കൈവരിച്ച നേട്ടം ചെരുതായിരുന്നില്ല. അമേരിക്കയും റഷഅയും ജര്‍മനിയുമെലവ്‌ലാം ഉള്‍പ്പെട്ട പടിഞ്‌#ാറഇന്‍രെ കായിക കരുത്തിനെ സ്വന്തം തട്ടകത്തില്‍ ചൈന നേരി്‌ടതും വിജയം വരിച്ചതും ്‌അടിസ്ഥാന വികസനമെന്ന യാത്ര വളരെ നേരത്തെ ആരംഭിച്ചതിാലും ആ നേട്ടം എലുപ്പത്തില്‍ വൈരിക്കാനായതിലുമാണ്‌.
പടിഞ്ഞാറന്‍ രാജ്യങ്ങളഅ# ചൈനയെ എളുപ്പത്തില്‍ അധഇക്ഷേപിക്കാറുണ്ട്‌. പലവിധ കാരണങഅളഅ# നിരത്തിയുളഅള കുറ്റപ്പെടുത്തലുകലില്‍ പക്ഷേ ചൈനയെന്നരാജ്യം കുലുങ്ങാറില്ല. അവര്‍ സ്വന്തം ലക്ഷ്യത്തിലേക്ക്‌ ആത്മവിശഅവാസത്തിന്‍രെ പാതയിലുടെ സഞ്ചരിക്കുന്നു. ഗുവാഞ്ചു ഏഷ്യന്‍ ഗെയിംസ്‌ രിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ കണ്ട കാഴ്‌ച്ചകളഅ# വിസ്‌മയിപ്പിക്കുന്നതായിരുന്നു. സംഘാടനത്തിലും മല്‍സരങ്ങളിലും ആതിഥഏയത്വത്തിലുമെല്ലാം അവര്‍ ലോകത്തിന്‌ മുന്നില്‌ തല ഉയര്‍ത്തി നിന്നു. ചൈനയെ കണ്ട്‌ പഠിക്കണം എല്ലാവരും. ചൈനീസ്‌ ഭരണക്കൂടം ഉച്ചത്തില്‍ ഒന്നും പറയാറഇല്ല. പറഞഅഞാലും മാധഅയമ ലേകം അത്‌ കേള്‍ക്കാറില്ല. സ്വന്തമായി മികവ്‌ പ്രകടിപ്പിക്കാന്‍ കവിയുന്ന മേഖലകല്‍ തെരഞ്‌#ടെുത്ത്‌ അതില്‍ കഠിന്‌ പ്രയത്‌നം നടത്തിയാണ്‌ ശആസ്‌ത്രീയമായി ചൈന കുതിക്കുന്നത്‌. സ്‌പിര്‌ന#ര്‌ ഇനങ്ങളില്‍ യൂറഓപിനും അമേരികര്‌കക്കുമെല്ലാമുള്ള അധിശത്വം ചൈനക്കറിയാം. അതിനാല്‍ ആ മേഖലയിലേക്ക്‌ അവര്‍ വരുന്നില്ല. ദീര്‍ഘദൂബര മല്‍സരങ്ങളഇല്‍ ആഫഅരിക്കക്കാര്‍ പ്രകടചിപ്പിക്കുന്ന വീര്യവും ഫിറ്റ്‌നസും മനസ്സിലാക്കി ആ മേഖലയിലേക്കും ചൈന വരുന്നില്ല. ആയേധന തകലകളില്‍ പരമ്പരാഗതമായി ലഭിച്ചിട്ടുള്ള കരുത്ത്‌ പ്രകടിപ്പിച്ച്‌ ആ മേഖലയില്‍ ശ്രദ്ധിച്ചുള്ള സഞ്ചാരത്തില്‍ പരിശഈലകു താരങ്‌ഹളും വിജയിക്കുമ്പോള്‍ അവര്‍ക്ക്‌ അടിസ്ഥാസൗകര്യങ്ങളുടെ വഴഇ വെടടി ഭരണക്കൂബവും സ്വന്തം റഓള്‍ മനോഹരമാക്കുന്നു.
കായിക കലണ്ടരില്‍ മാറി വരുന്ന ഗെയിംസുകള്‍ക്കായി തട്ടിക്കൂട്ടി നടത്തുന്ന ഒരുക്കങ്ങളാണ്‌ ഇന്ത്യക്ക്‌ പലപ്പോവും വിനയായിട്ടുള്ളത്‌. ഒളിംപ്‌കിസ്‌ വരുമ്പോള്‍ ഇന്ത്യ പ്രതീക്ഷകളോടെ ഒരുങഅങും. പ്രതീക്ഷകല്‍ അസ്‌തമിച്ചാല്‍ എല്ലാം അസ്‌തമിക്കുന്നു. പിനെന ഏഷഅയന്‍ ഗെയിംസ്‌ വരുമ്പോല്‍ അതിനായുള്ള ഒരുക്കങ്ങള്‍. ഗുവാഞ്ചു ഏഷഅയന്‍ ഗെയിംസില്‍ ഇന്ത്യ പലര്‌ഡ#ക്കും പിറകിലായി. കബഡി പോലുള്ള ഇനങ്ങളില്‍ മാത്രമായിരുന്നു ഇന്ത്യക്ക്‌ വ്യക്തമായ ആധിപത്യം. ഹോക്കിയും ഫുട്‌ബോളുമെല്ലാം പ്രതിയോഗികളുടെ മേച്ചില്‍പ്പുറങ്ങായി. അത്‌ലറ്റിക്‌സിലും ഇന്ത്യ പിറകിലായി. ഇപ്പോള്‍ ഇതാ ലണ്ടന്‍ ളിംപിക്‌സിനായി ഒരുങ്ങുന്നു. ഒളിംപിക്‌സ്‌ കഴിയുമ്പോള്‍ അല്‍പ്പമദികം വിര്‍ശനങഅങളോടെ പ്രതീക്ഷക്കാലം അവസാനിക്കും.
അടിസ്ഥാന തലത്തിലെ വീഴഅച്ചകല്‍ നമ്മുടെ രാജ്യത്ത്‌ ഗുരുതരമാണ്‌. ജനപ്രിയ ഗെയിമായി വിശഏഷിപ്പിക്കപ്പെടുന്ന ഫുട്‌ബോളില്‍ സന്തോഷഅ ട്രോഫി പോലുള്ള ചാമ്പ്യന്‍ഷിപ്പുല്‍ പോലും കേരലം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ അന്‌.യമായി നില്‍ക്കുന്നു. എത്രയോ തവണ ദേശീയ ഫുട്‌ബോള്‍ കിരീടം ഉയര്‍ത്തിയ കേരളം ക്ലസ്‌റഅര്‍ ലീഗില്‍ തന്നെ പുറത്താവുന്നു. ഒരു കാലത്ത്‌ കേരളത്തിന്‍രെ സ്വന്തം ടൂര്‍ണമെന്‍രുകലായിരുന്ന സേട്ട്‌ നാഗ്‌ജിയും ചാക്കോളോ ട്രോഫിയിും മാമ്മന്‌ഡമാപിള്ള ട്രോഫിയും ശഅരീനാരായണ്‌ ഫുട്‌ബോളുമെല്ലാം കാലാന്തരത്തില്‍ അകാല ചരം പ്രാപിച്ചിരിക്കുന്നു. ഫുട്‌ബോള്‍ മൈതാനങ്ങളഅ# കാലിത്തൊഴുത്തുകലായിരിക്കുന്നു. ഒരു കാലത്ത്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എന്നാല്‍ അത്‌ കേരളമായിരുന്നു. ഇപ്പോള്‍ ദേശീയ ടീമില്‍ ഒരു മലയാളി പോലുമില്ല.

No comments: